വിശപ്പാണോ പാട്ടാണോ വലുത്?
എഴുത്തോ വിശപ്പോ വലുത് എന്ന് ചില എഴുത്തുകാര്‍ ചോദിച്ചിട്ടുണ്ട്.
ബഷീര്‍ എഴുത്തല്ല വിശപ്പ് എന്ന് പറയാതെ പറഞ്ഞ ഒരു സന്ദര്‍ഭം ജീവിത കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമരകാലത്തെ ആവേശം തിളച്ചു മറിഞ്ഞപ്പോള്‍ ബഷീര്‍ വണ്ടി കേറി കോഴിക്കോട്ടെത്തി.
ഒരു നേതാവിനെ കുറിച്ചു കേട്ടിരിക്കുന്നു ,പരിചയമുള്ള ഒരു സൈതു മുഹമ്മദ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.
അദ്ദേഹമാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്.ബഷീര്‍ അല്ലമീന്‍ ലോഡ്ജിലെത്തി.
സാഹിബ് ഇല്ല.സൈത് മുഹമ്മദും ഇല്ല.രണ്ടു ദിവസ യാത്രയില്‍ തളര്‍ന്ന ബഷീര്‍ അല്ലമീന്‍ ലോഡ്ജിന്റെ കോലായില്‍ കിടന്നു ഉറങ്ങിപ്പോയി.
രാത്രി ഒരാളുണ്ട് വിളിച്ച്ചുനര്‍ത്തുന്നു.:നിങ്ങളാണോ എന്നെ കാണാന്‍ ആലപ്പുഴ നിന്ന് വന്നത്?
ബഷീര്‍ തല കുലുക്കുന്നു.
അദ്ദേഹത്തിന്റെ ചോദ്യം:വിഷക്കുനുണ്ടാല്ലേ?എന്തെങ്കിലും കഴിച്ചു വരണം.
കൂടെ ഒരാളെ കാശു കൊടുത്ത് പറഞ്ഞയക്കുന്നു.ബഷീര്‍ പറഞ്ഞു മനസ്സില്‍: ഇതാണ് ദൈവം.
സ്വാതന്ത്രമോ എഴുത്തോ അല്ല വിശപ്പാണ് പ്രധാനം. വിശപ്പറി ഞ്ഞവനേ അതറിയൂ എന്ന് മാത്രം.
ബാബുരാജ് എന്നാ സന്ഗീതന്ജന്‍ വിശപ്പ് നന്നായി അറിഞ്ഞവന്‍..അത് കൊണ്ടാണ് ആരുമില്ലാതായ കാലം
തെരുവില്‍ പാടി നടന്നത്.വയറ്റത്തടിച്ചു പാടി നടന്നിരുന്നു എന്ന് ചിലര്‍. വയറ്റത്തടിച്ച് പാടിയത് തബലയോ കാപ്ലാന്‍ കട്ടയോ ഇല്ലാഞ്ഞിട്ടല്ല.ഇതാ ഈ വയറ്റിന് ഉള്ളില്‍ വിശപ്പ് എന്നാ ചെകുത്താന്‍ ഉണ്ട് എന്ന് എന്ന് അറിയിക്കാനാണ്.
തെരുവില്‍ നിന്ന് എങ്ങനെ രക്ഷകനായ കുഞ്ഞിമുഹമ്മദ് എന്നാ പോലീസുകാരന്റെ കയ്യിലെത്തി?
തെരുവില്‍ പാടു പാടി നടക്കുന്ന ബാബുരാജിനെ കണ്ടു ,
ആ സംഗീത പ്രിയന് സിദ്ധിയുടെ സ്പര്‍ശം അറിയാനായി എന്ന് പറയപ്പെടുന്നു.
തലശ്ശേരിയില്‍ നിന്ന് കോഴിക്കോടന്‍ തെരുവിലെത്തിയ ബാബുരാജിനെ കുഞ്ഞിമുഹമ്മദ് കാണുന്നതിനിടയില്‍ ഒരു വലിയ കഥ മറഞ്ഞു കിടക്കുന്നു.ഞാന്‍ ഒരു തെരുവ് ഗായകനെ കണ്ണി ആക്കുകയാണ്
.ബാബുരാജ് എന്നാ കുട്ടി മിട്ടായിത്തെരുവില്‍ നിന്ന് കണ്ടെത്തുന്ന ഒരു തെരുവ് ഗായകന്‍. ഏതോ അന്തപ്പുരങ്ങളില്‍ ആരാധിക്കപ്പെട്ടു കര്‍പ്പൂര നാളമായി കത്തിയെരിഞ്ഞ് വലിച്ചെറിയപ്പെട്ട ഒരു പാടുകാരന്‍.
ബാബുരാജ് അയാളെ മാഷെ എന്ന് വിളിക്കുന്നു.ബാബുരാജിന് ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചിയുള്ള ചോറും മത്തിക്കറിയും വാങ്ങി കൊടുക്കുന്നു.കൂടെ പാടുന്നു.
ബാബുരാജ് ഹാര്‍മോണിയം വായിക്കുന്നത് കണ്ടു കെട്ടിപ്പിടിച്ചു കരഞ്ഞു പറയുന്നു:
ഈ വിരലുകള്‍ ദൈവം തന്നതാണെന്ന് പലരും പലരും ഇനി പറയും.പക്ഷെ വിരലും ശബ്ദവും മാത്രം ഉണ്ടായത് കൊണ്ട് കാര്യമില്ല.പാട്ടിന്റെ ഉള്ളരിയുന്ന മനസ്സ് വേണം.
അപ്പോള്‍ നീലനിലാവിന്റെ ഗദ്ഗധമായി പാട്ട് പൊഴിയുന്നു...
എഴുത്തോ വിശപ്പോ വലുത് എന്ന് ചില എഴുത്തുകാര്‍ ചോദിച്ചിട്ടുണ്ട്.
ബഷീര്‍ എഴുത്തല്ല വിശപ്പ് എന്ന് പറയാതെ പറഞ്ഞ ഒരു സന്ദര്‍ഭം ജീവിത കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമരകാലത്തെ ആവേശം തിളച്ചു മറിഞ്ഞപ്പോള്‍ ബഷീര്‍ വണ്ടി കേറി കോഴിക്കോട്ടെത്തി.
ഒരു നേതാവിനെ കുറിച്ചു കേട്ടിരിക്കുന്നു ,പരിചയമുള്ള ഒരു സൈതു മുഹമ്മദ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.
അദ്ദേഹമാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്.ബഷീര്‍ അല്ലമീന്‍ ലോഡ്ജിലെത്തി.
സാഹിബ് ഇല്ല.സൈത് മുഹമ്മദും ഇല്ല.രണ്ടു ദിവസ യാത്രയില്‍ തളര്‍ന്ന ബഷീര്‍ അല്ലമീന്‍ ലോഡ്ജിന്റെ കോലായില്‍ കിടന്നു ഉറങ്ങിപ്പോയി.
രാത്രി ഒരാളുണ്ട് വിളിച്ച്ചുനര്‍ത്തുന്നു.:നിങ്ങളാണോ എന്നെ കാണാന്‍ ആലപ്പുഴ നിന്ന് വന്നത്?
ബഷീര്‍ തല കുലുക്കുന്നു.
അദ്ദേഹത്തിന്റെ ചോദ്യം:വിഷക്കുനുണ്ടാല്ലേ?എന്തെങ്കിലും കഴിച്ചു വരണം.
കൂടെ ഒരാളെ കാശു കൊടുത്ത് പറഞ്ഞയക്കുന്നു.ബഷീര്‍ പറഞ്ഞു മനസ്സില്‍: ഇതാണ് ദൈവം.
സ്വാതന്ത്രമോ എഴുത്തോ അല്ല വിശപ്പാണ് പ്രധാനം. വിശപ്പറി ഞ്ഞവനേ അതറിയൂ എന്ന് മാത്രം.
ബാബുരാജ് എന്നാ സന്ഗീതന്ജന്‍ വിശപ്പ് നന്നായി അറിഞ്ഞവന്‍..അത് കൊണ്ടാണ് ആരുമില്ലാതായ കാലം
തെരുവില്‍ പാടി നടന്നത്.വയറ്റത്തടിച്ചു പാടി നടന്നിരുന്നു എന്ന് ചിലര്‍. വയറ്റത്തടിച്ച് പാടിയത് തബലയോ കാപ്ലാന്‍ കട്ടയോ ഇല്ലാഞ്ഞിട്ടല്ല.ഇതാ ഈ വയറ്റിന് ഉള്ളില്‍ വിശപ്പ് എന്നാ ചെകുത്താന്‍ ഉണ്ട് എന്ന് എന്ന് അറിയിക്കാനാണ്.
തെരുവില്‍ നിന്ന് എങ്ങനെ രക്ഷകനായ കുഞ്ഞിമുഹമ്മദ് എന്നാ പോലീസുകാരന്റെ കയ്യിലെത്തി?
തെരുവില്‍ പാടു പാടി നടക്കുന്ന ബാബുരാജിനെ കണ്ടു ,
ആ സംഗീത പ്രിയന് സിദ്ധിയുടെ സ്പര്‍ശം അറിയാനായി എന്ന് പറയപ്പെടുന്നു.
തലശ്ശേരിയില്‍ നിന്ന് കോഴിക്കോടന്‍ തെരുവിലെത്തിയ ബാബുരാജിനെ കുഞ്ഞിമുഹമ്മദ് കാണുന്നതിനിടയില്‍ ഒരു വലിയ കഥ മറഞ്ഞു കിടക്കുന്നു.ഞാന്‍ ഒരു തെരുവ് ഗായകനെ കണ്ണി ആക്കുകയാണ്
.ബാബുരാജ് എന്നാ കുട്ടി മിട്ടായിത്തെരുവില്‍ നിന്ന് കണ്ടെത്തുന്ന ഒരു തെരുവ് ഗായകന്‍. ഏതോ അന്തപ്പുരങ്ങളില്‍ ആരാധിക്കപ്പെട്ടു കര്‍പ്പൂര നാളമായി കത്തിയെരിഞ്ഞ് വലിച്ചെറിയപ്പെട്ട ഒരു പാടുകാരന്‍.
ബാബുരാജ് അയാളെ മാഷെ എന്ന് വിളിക്കുന്നു.ബാബുരാജിന് ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചിയുള്ള ചോറും മത്തിക്കറിയും വാങ്ങി കൊടുക്കുന്നു.കൂടെ പാടുന്നു.
ബാബുരാജ് ഹാര്‍മോണിയം വായിക്കുന്നത് കണ്ടു കെട്ടിപ്പിടിച്ചു കരഞ്ഞു പറയുന്നു:
ഈ വിരലുകള്‍ ദൈവം തന്നതാണെന്ന് പലരും പലരും ഇനി പറയും.പക്ഷെ വിരലും ശബ്ദവും മാത്രം ഉണ്ടായത് കൊണ്ട് കാര്യമില്ല.പാട്ടിന്റെ ഉള്ളരിയുന്ന മനസ്സ് വേണം.
അപ്പോള്‍ നീലനിലാവിന്റെ ഗദ്ഗധമായി പാട്ട് പൊഴിയുന്നു...